വൈരുദ്ധ്യങ്ങളെ മനസ് കടയുന്ന രീതിയിൽ ചേർത്തൊട്ടിച്ചിരിക്കുന്നു....ഒട്ടിപ്പിന്റെ വിടവിൽ ഒരു ചോരനൂൽ കണാം.
അവസാനത്തെ വരിയുണ്ടാക്കുന്നത് ഇക്കാലത്തെ കവിതയുടെ ഒരു പൊതുരീതിയാണോ ഇത് എന്ന് ഒരു ചെടിപ്പ് ആണെങ്കിലും കവിത ഊർജ്ജസ്വലമാണ്.
അഭിനന്ദനങ്ങൾ
പറഞ്ഞ് വന്നത്
"അങ്ങിനെയാണ് ആളുകൾ
ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടാനും
മരിക്കാനും തുടങ്ങിയത്!“
ഈ തരത്തിൽ ഞാനുൾപ്പെടെയുള്ളവർ തുടരെ എഴുതുന്നതെന്ത്?സൌകര്യമോ? ശീലമോ?
തിരക്കേറുകയാണ്
എല്ലാ മാർക്കറ്റിലും