ഒന്നെന്ന് ഒട്ടിപ്പിടിച്ച് കിടക്കുന്ന നേരം കിളിയൊന്ന് ചിലച്ചാല്‍ മരമൊന്നനങ്ങിയാല്‍ രണ്ടായ് മുറിഞ്ഞ് രണ്ടനിഷ്ടങ്ങളാവുന്നതെന്തേ? അവസാന ഈ വരികളാണ് ഏറേ ഇഷ്ടപെട്ടത്
ശശിയേട്ടാ സ്വന്തം വീട് സ്വന്തം പുരയിടം സ്വന്തം നാട് എന്നൊക്കെ പതിഞ്ഞയൊച്ചയില്‍ കരഞ്ഞാല്‍ കവിതയാകുമോ എന്നറിയില്ല. അതുകൊണ്ടാവാം ഉറക്കെപ്പറഞ്ഞത് പതുക്കെ കേള്‍ക്കുന്നത്. പതുക്കെപ്പറഞ്ഞത് ഉറക്കെക്കേള്‍ക്കുന്നത്.
പുറത്താരോ