ധനുമാസമേ വന്നല്ലോ വനമാല മഞ്ഞും കുളിരും ജലദോഷവുമില്ലാതെ തലേക്കെട്ടും കെട്ടി ഒരു കവിത
മണത്തു മണത്തു നടന്ന പൂച്ച എലിയെ പിടിക്കുന്ന സൂത്രത്തിലാണെന്നെ കടിച്ചെടുത്തത് “പൂച്ചക്കൊരു മൂക്കുത്തി” കാണുന്ന സകല ഉപചാരങ്ങളോടെയും പൂച്ചയിരുന്നു ചിരി തുടങ്ങി പൂച്ചച്ചിരി കേട്ടെത്തിയ എലികളും പെരുച്ചാഴികളും ചിരിയായി വഴിയേ പോയ ലക്ഷണം കെട്ട പൂച്ചകളെല്ലാം ഓടിയെത്തി ചിരിയോ ചിരി
കാര്‍ട്ടൂണ്‍ കവിത